മതപരിവർത്തന വിരുദ്ധ നിയമപ്രകാരം പാസ്റ്റർ അന്വേഷണം നേരിടുന്നു
Pastor faces probe under anti-conversion law
ഉത്തർപ്രദേശിൽ പോലീസ് 15 സ്ത്രീകൾക്കെതിരെയും ഒരു പ്രൊട്ടസ്റ്റന്റ് പാസ്റ്റർക്കെതിരെയും മതപരിവർത്തന വിരുദ്ധ നിയമപ്രകാരം അന്വേഷണം ആരംഭിച്ചു. വിശ്വാസത്തിന്റെ പേരിൽ 26 തവണ കള്ളക്കേസുകളിൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് 28 കാരനായ പാസ്റ്റർ ആശിഷ് ഭാരതി പറയുന്നു.
പാസ്റ്റർ ആശിഷ് ഭാരതി വീട്ടിൽ ഞായറാഴ്ച പ്രാർത്ഥനാ ശുശ്രൂഷ നടത്തിയതിന് മറ്റൊരു പരാതിയിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക
അന്ധവിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കുഷിംഗർ ജില്ലയിൽ പാസ്റ്റർ ആശിഷ് ഭാരതിക്കും പ്രാർത്ഥനാ ശുശ്രൂഷയിൽ പങ്കെടുത്ത 15 സ്ത്രീകൾക്കുമെതിരെ നവംബർ 5 ന് പോലീസ് കേസെടുത്തു.
യേശുവിനോട് പ്രാർത്ഥിക്കുന്നത് ദുരാത്മാക്കളിൽ നിന്ന് അവരെ മോചിപ്പിക്കുമെന്നും അവരുടെ രോഗങ്ങളിൽ നിന്ന് അത്ഭുതകരമായ രോഗശാന്തി അനുഭവിക്കാൻ സഹായിക്കുമെന്നും പാസ്റ്റർ ആശിഷ് ഭാരതി മറ്റുള്ളവരോട് പറഞ്ഞതിന്റെ അടിസ്ഥനത്തിലാണ് അന്ധവിശ്വാസം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് മതപരിവർത്തന വിരുദ്ധ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
499 രൂപയ്ക്ക് ക്യാൻവയിൽ ഡിസൈൻ ചെയ്യാൻ പഠിക്കുക
പിതാവും അമ്മയും രണ്ട് സഹോദരിമാരും ഭാര്യയും അടങ്ങുന്ന പാസ്റ്ററിനും കുടുംബത്തിനുമെതിരെയുള്ള ഇരുപത്തി ആറാമത്തെ കേസാണിത്.
" ഒരു തെറ്റും കൂടാതെ" 26 പ്രാവശ്യം മയക്കുമരുന്ന് കടത്തൽ, അക്രമം എന്നീ കേസുകളിൽ കുടുക്കുകയും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കുകയും ചെയ്തിട്ടുണ്ടെന്നു പാസ്റ്റർ ആശിഷ് ഭാരതി പറഞ്ഞു. "യേശുവിലുള്ള വിശ്വാസം കൈവിടാത്തതിന് തന്നെ പോലീസ് സ്റ്റേഷനുകൾക്കുള്ളിൽ പലപ്പോഴും മർദ്ദനം ഏറ്റിട്ടുണ്ട് പാസ്റ്റർ ആശിഷ്.